ഈ ആശയത്തിലുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ശരിയായ അർത്ഥം
ജുമുഅ നമസ്കാരത്തെ നിസ്സാരമായി കാണുകയും അവഹേളിക്കുകയും ചെയ്ത് കൊണ്ട് മൂന്ന് ജുമുഅകൾ തുടർച്ചയായി ഉപേക്ഷിക്കുന്നവൻ കുഫ്റിലേക്ക് പോകും. എന്നാൽ അലസത കൊണ്ടോ മടികൊണ്ടോ പ്രത്യേക കാരണമൊന്നുമില്ലാതെ ജുമുഅ ഉപേക്ഷിക്കുന്നവൻ കാഫിറാകുകയില്ല. അഥവാ അയാൾ ഇസ്ലാമിന് പുറത്തു പോവുകയില്ല. മറിച്ച് കടുത്ത പാപി (ഫാസിഖ്) ആകുന്നതാണ്.
رَوَى الإِمَامُ أَبُو دَاوُدَ رَحِمَهُ اللَّهُ عَنْ أَبِي الْجَعْدِ الضَّمْرِيِّ، وَكَانَتْ لَهُ صُحْبَةٌ، أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ تَرَكَ ثَلَاثَ جُمَعٍ تَهَاوُنًا بِهَا، طَبَعَ اللَّهُ عَلَى قَلْبِهِ»
(سُنَنُ أَبِي دَاوُدَ، رَقْمُ الْحَدِيثِ: ١٠٥٢)
الْمُرَادُ بِالتَّهَاوُنِ: التَّسَاهُلُ وَقِلَّةُ الْمُبَالَاةِ وَالِاهْتِمَامِ، وَلَيْسَ الْمُرَادُ الِاسْتِخْفَافَ، فَإِنَّهَا كُفْرٌ.
(بَذْلُ الْمَجْهُودِ: ٥/٣٠)
عَنِ ابْنِ عَبَّاسٍ أَنَّ النَّبِيَّ ﷺ قَالَ: «مَنْ تَرَكَ الْجُمُعَةَ مِنْ غَيْرِ ضَرُورَةٍ، كُتِبَ مُنَافِقًا فِي كِتَابٍ لَا يُمْحَى وَلَا يُبَدَّلُ»، وَفِي بَعْضِ الرِّوَايَاتِ: «ثَلَاثًا»، رَوَاهُ الشَّافِعِيُّ
(مِشْكَاةُ الْمَصَابِيحِ: ١/٣٠٨)
قَالَ جَمْعٌ مِنَ الْعُلَمَاءِ رَحِمَهُمُ اللَّهُ: فَالْجُمُعَةُ فَرْضٌ لَا يَسَعُ تَرْكُهَا، وَيَكْفُرُ جَاحِدُهَا، وَالدَّلِيلُ عَلَى فَرْضِيَّةِ الْجُمُعَةِ: الْكِتَابُ وَالسُّنَّةُ وَإِجْمَاعُ الْأُمَّةِ
(بَدَائِعُ الصَّنَائِعِ: ١/٢٥٦)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment