Saturday 19 September 2020

മറ്റുള്ളവരുടെ അനുവാദമില്ലാതെ വല്ലതുമെടുത്താൽ

 

ഈസാ നബി (അ) ഒരിക്കൽ ശ്മശാനത്തിലൂടെ പോകുമ്പോൾ ഖബറാളികളിൽ ഒരാളെ വിളിച്ചു. അയാളെ അല്ലാഹു ﷻ പുനർജീവിപ്പിച്ചു. ഈസാ നബി (അ) അയാളോട് ചോദിച്ചു: "താങ്കൾ ആരാണ്..?"

അയാൾ: ഞാനൊരു ചുമട്ടു തൊഴിലാളിയായിരുന്നു. ഒരിക്കൽ ഒരാളുടെ വിറകുമായി പോകുമ്പോൾ പല്ലിൽകുത്താൻ അതിൽ നിന്ന് ചെറിയ കൊള്ളി പറിച്ചെടുത്തു. മരണം മുതൽ ഈ സമയം വരെ അതെക്കുറിച്ചുള്ള വിചാരണയിലാണ് ഞാൻ.  (ഇർശാദുൽ ഇബാദ്:124) 

No comments:

Post a Comment