ഈസാ നബി (അ) ഒരിക്കൽ ശ്മശാനത്തിലൂടെ പോകുമ്പോൾ ഖബറാളികളിൽ ഒരാളെ വിളിച്ചു. അയാളെ അല്ലാഹു ﷻ പുനർജീവിപ്പിച്ചു. ഈസാ നബി (അ) അയാളോട് ചോദിച്ചു: "താങ്കൾ ആരാണ്..?"
അയാൾ: ഞാനൊരു ചുമട്ടു തൊഴിലാളിയായിരുന്നു. ഒരിക്കൽ ഒരാളുടെ വിറകുമായി പോകുമ്പോൾ പല്ലിൽകുത്താൻ അതിൽ നിന്ന് ചെറിയ കൊള്ളി പറിച്ചെടുത്തു. മരണം മുതൽ ഈ സമയം വരെ അതെക്കുറിച്ചുള്ള വിചാരണയിലാണ് ഞാൻ. (ഇർശാദുൽ ഇബാദ്:124)
No comments:
Post a Comment