ആരൊരാള്‍ ഉത്തമമായൊരു ശുപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍നിന്നൊരു വിഹിതമുണ്ടാകും. ഒരാള്‍ ചീത്ത ശുപാര്‍ശ ചെയ്താല്‍ അതില്‍ നിന്ന് ഒരോഹരി അയാള്‍ക്കും ലഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും നിരീക്ഷകനാണ് അല്ലാഹു (സൂറതുന്നിസാഅ് 85)
വിശുദ്ധഖുര്‍ആനിലെ മേല്‍സൂക്തത്തിന്‍റെ വിശദീകരണത്തില്‍ തിന്മയുടെ സഹായികള്‍ക്കും പ്രേരകര്‍ക്കും ആ തിന്മ ചെയ്തവരുടെ കുറ്റത്തില്‍ നിന്നുള്ള വിഹിതമുണ്ടെന്ന് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്..
No comments:
Post a Comment