الْحَمْـدُ لِلهِ الَّذي
بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ
الْحَمْـدُ لِلهِ عَلَى كُـلِّ
حَالٍ
سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ
وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ
سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ
أَكْبَرُ
سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ
لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ
سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ
أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ
بسم الله الكبير أعوذ بالله العظيم من شر كل عرق نعار ومن شر حر النار
بسم الله الذي لا يضر مع اسمه شيء في
الأرض ولا في السماء وهو السميع العليم
بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا
حوْلَ وَلا قُوةَ إلاَّ بِاللَّهِ
بِاسْـمِكَ
اللّهُـمَّ أَمـوتُ وَأَحْـيا
“ബിസ്മികല്ലാഹുമ്മ അമൂത്തു വ അഹ് യാ.”
“അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.”
നബി (സ) അരുളി: “ഹെ, (മകളെ) ഫാത്തിമ, നിനക്ക് വേലക്കാരെക്കാളും ഖൈര്‍ (ഇഹപരമായ ഉത്തമം, സഹായം, ശക്തി) ലഭിക്കുന്നതായ ഒരു കാര്യം ഞാന്‍ പഠിപ്പിച്ചുതരാം. നീ ദിവസവും കിടക്കപ്പായയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം ചൊല്ലുക”:
اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور
أَعـوذُبِكَلِمـاتِ اللّهِ
التّـامّـاتِ مِن غَضَـبِهِ وَعِـقابِهِ ، وَشَـرِّ عِبـادِهِ وَمِنْ هَمَـزاتِ
الشَّـياطينِ وَأَنْ يَحْضـرون
“അഊദുബികലിമാതില്ലാഹി ത്താമ്മാത്തി മിന്‍ ഗളബിഹി വ ഗിഖാബിഹി വ ശര്‍റി ഇബാദിഹി വ മിന്‍ ഹമദാതിശ്ശയാത്വീന വ അന്‍ യഹ്ളുറൂന്‍.”
الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوْبَ)
وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
اَللّهُمَّ
لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا
صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
تُبْلِي وَيُخْلِفُ اللهُ تَعَالَى
(താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ)
ബാത്‌റൂമിൽ പ്രവേശിക്കുമ്പോൾ
اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന-ല്‍ ഖുബ്ഥി, വല്‍ ഖബാഇഥി
അല്ലാഹുവേ! എല്ലാ ഖുബ്ഥ് (ആണ്‍പിശാചി)ല്‍ നിന്നും, ഖുബാഇഥ് (പെണ്‍പിശാചി)ല്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
ശുദ്ധീകരിച്ചതിനു ശേഷം
اللهم طهر قلبي من النفاق وحصن
فرجي من الفواحش
അല്ലാഹുമ്മ തഹിർ ഖൽബീ മിന നിഫാഖീ വ ഹസ്സിൻ ഫർജീ മിനൽ ഫവാഹിഷി
ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ
الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الأَذَى
وَعَافَانِي
അൽഹംദു ലില്ലാ ഹില്ലദീ അദ്ഹബ അന്നിയൽ അദാ വ ആഫാനീ
വുദൂവിലെ ദിക്റുകള്‍
മുന്‍കൈ കഴുകാന്‍ തുടങ്ങുമ്പോള്‍-
، أَعُوذُ بِالله مِنَ الشيْطَان الرجيم، بسمِ اللهِ الرحمنِ الرحِيم، أشهَدُ ان لا الهَ الاَّ الله واَشْهَدُ انَّ مُحَمَّدً ا رَسُول الله، الحَمْدُ للهِ الذِي جَعَلَ المَاءَ طَهُورًا
(അല്ലാഹുവിനോട് ഞാന്‍ പിശാചില്‍നിന്ന് കാവല്‍ ചോദിക്കുന്നു, റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതരാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വെള്ളത്തെ ത്വഹൂര്‍ (ശുദ്ധിയാക്കാന്‍ കഴിവുള്ളത്) ആക്കിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും)
മുഖം കഴുകുമ്പോൾ
اَللّهُمَّ بَيِّضْ وَجْهِي بِنُورِكَ يَوْمَ تُبَيِّضُ وُجُوهَ أَوْلِيٰائِكَ
വലത് കൈ കഴുകുമ്പോൾ
اَللّهُمَّ أَعْطِنِي كِتَابِي بِيَمِينِي
وَحٰاسِبْنِي حِسٰاباً يَسِيراً
ഇടത് കൈ കഴുകുമ്പോൾ
اَللّهُمَّ إِنِّي أَعُوذُ بِكَ أَنْ تُعْطِيَنِي
كِتَابِي بِشِمٰالِي أَوْ مِنْ وَرٰاءِ ظَهْرِي
തല തടവുമ്പോൾ
اَللّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ
لاٰ ظِلَّ إِلاَّ ظِلُّكَ
ചെവി തടവുമ്പോൾ
اَللّهُمَّ اجْعَلْنِي مِنَ الَّذِينَ يَسْتَمِعُونَ
الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ
കാലുകൾ കഴുകുമ്പോൾ
اَللّهُمَّ ثَبِّتْ قَدَمَيَّ عَلَى الصِّرٰاطِ
الْمُسْتَقِيمِ مَعَ أَقْدٰامِ عِبٰادِكَ الصَّالِحِينَ
വുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ
(അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അവന് പങ്കുകാരനില്ല. മുഹമ്മദ് നബി അവന്‍റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ തൌബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്‍റെ സച്ചരിതരായ അടിമകളിലും ഉള്‍പ്പെടുത്തണേ. അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.)
ശേഷം റസൂല്‍ (സ)യുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാതും സലാമും ചൊല്ലുകയും സൂറതുല്‍ ഖദ്ര്‍ (ഇന്നാ അന്‍സല്‍നാഹു ഫീലൈലതില്‍ഖദ്ര്‍) മൂന്ന് പ്രാവശ്യം ഓതുകയും ചെയ്യലും സുന്നതാണ്.
വീട്ടില്‍ നിന്ന് പുറപ്പെടുമ്പോൾ
بِسْمِ
اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ
‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’
(അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയുംതേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല”)
നബി (സ) അരുളി : “ഒരാള്‍ തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന ദിക്കിർ ദൃഢവിശ്വാസത്തോടെ ചൊല്ലിയാല്‍ അയാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി; ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായാല്‍ നിനക്കെന്തു ചെയ്യാനാകും?”
വീട്ടിൽ പ്രവേശിക്കുമ്പോൾ
ബിസ്മില്ലാഹ് എന്ന് പറഞ്ഞതിന് ശേഷം അസ്സലാമു അലൈകും എന്ന് അഭിവാദനം പറഞ്ഞു പ്രവേശിക്കണം.
പള്ളിയിലേക്ക് പുറപ്പെടുമ്പോൾ
اَللهُمَّ
اجْعَلْ فِي قَلْبِي نُوراً ، وَفِي لِسَانِي نُوراً ، وَفِي بَصَرِي نُوراً ، وَ
فِي سَمْعِي نُوراً ، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً، وَمِنْ
فَوْقِي نُوراً، وَمِنْ تَحْتِي نُوراً ، وَمِنْ أَمَامِي نُوراً ، وَمِنْ خَلْفِي
نُوراً ، وَاجْعَلْ لِي نُوراً
“അല്ലാഹുമ്മ-ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, വ-ഫീ ലിസാനീ നൂറന്‍, വ-ഫീ ബസ്വരീ നൂറന്‍, വ-ഫീ സമ്ഈ നൂറന്‍, വ-അ’ന്‍ യമീനീ നൂറന്‍, വ-അ’ന്‍ ശിമാലീ നൂറന്‍, വ-മിന്‍ ഫൌഖീ നൂറന്‍, വ-മിന്‍ തഹ്തീ നൂറന്‍, വ-മിന്‍ അമാമീ നൂറന്‍, വ-മിന്‍ ഖല്‍ഫീ നൂറന്‍, വ-ജ്അല്‍ലീ നൂറാ.”
“അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ വാക്കുകളിലും, എന്റെ കാഴ്ചയിലും കേള്‍വിയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും മുകള്‍ഭാഗത്ത് നിന്നും (ആകാശത്ത് നിന്നും ) താഴ്ഭാഗത്തു നിന്നും (ഭൂമിയില്‍നിന്നും) മുന്ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും (എല്ലായിടത്തു നിന്നും) എനിക്ക് വെളിച്ചം നല്‍കേണമേ. അല്ലാഹുവേ, നീ എനിക്ക് വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) നല്‍കേണമേ.”
പള്ളിയില്‍ പ്രവേശിക്കുമ്പോൾ
اللّهُمَّ
افْتَحْ لِي أَبْوَابَ رَحْمَتِكَ
അല്ലാഹുമ്മ ഇഫ്‌തഹ്ലീ അബ്-വാബ റഹ്മതിക.”
(അല്ലാഹുവേ! നിന്‍റെ പരമകാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ!.”)
പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ
اللّهُمَّ
إِنِّي أَسْأَلُكَ مِنْ فَضْلِكَ
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ
مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ
കണ്ണാടിയിൽ നോക്കുമ്പോൾ
اَلْحَمْدُ لِلَّه اَللَّهُمَّ كَمَا
حَسَّنْتَ خَلْقِي فَحَسِّنْ خُلُقِي
നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാൻ
يَا جَامِعَ النَّاسِ لِيَوْمٍ لَا
رَيْبَ فِيهِ اجْمَعْ عَلَى ضَالَّتِي
ദുഖങ്ങളും , വിഷാദവുമൊക്കെ ഉണ്ടായാൽ
اللّهُـمَّ إِنِّي
عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ
حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ
بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ
خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ
تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي
وذَهَابَ هَمِّـي
“അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അവ് അന്‍സല്‍തഹു ഫീ കിതാബിക, അവ് അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഗ ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ”
“അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.
നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:
‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ.”
മറ്റൊരു പ്രാർത്ഥന
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”
“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”
ബുദ്ധിമുട്ടുകൾ , പ്രയാസങ്ങൾ നീങ്ങാൻ
لَا إِلَهَ إِلَّا أنْـت سُـبْحانَكَ إِنِّي كُنْـتُ مِنَ
الظّـالِميـن
” ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിന ള്വാലിമീന്‍.”
“യഥാര്‍ത്ഥത്തില്‍ നീ (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, നീ എത്രയധികം പരിശുദ്ധന്‍! തീര്‍ച്ചയായും, ഞാന്‍ അക്രമികളിലും പാപികളിലും പെട്ടുപോയിരിക്കുന്നു.” (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)
ശത്രുവിനെ അഭിമുഖീകരിച്ചാൽ
اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ
شُرورِهـمْ
“അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂരിഹിം, വ നഊദുബിക മിന്‍ ശുറൂരിഹിം.”
“അല്ലാഹുവേ! അവരുടെ നെഞ്ചിന് മുമ്പില്‍ നിന്നെ (അഥവാ, നിന്‍റെ പ്രതിരോധത്തെ) ഞങ്ങളാക്കുന്നു. അവരുടെ തിന്മയില്‍ നിന്ന് ഞങ്ങള്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.”
اللّهُـمَّ أَنْتَ عَضُـدي، وَأَنْتَ نَصـيري، بِكَ أَجـولُ وَبِكَ أَصـولُ وَبِكَ أُقـاتِل
“അല്ലാഹുമ്മ അന്‍ത ഗളുദീ, വ അന്‍ത നസ്വീറീ, ബിക അഹൂലു വ ബിക അസ്വൂലു വ ബിക ഉഖാതിലു.”
“അല്ലാഹുവേ! നീയാണ് എന്നെ തുണക്കുന്നവന്‍. നീയാണ് എന്നെ സഹായിക്കുന്നവന്‍. നിന്‍റെ സഹായം കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) സഞ്ചരിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെ) അക്രമിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) പോരാടുന്നു.”
حَسْبُـنا اللهُ وَنِعْـمَ الوَكـيل
“ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍.”
“നമുക്ക് (നമ്മുടെ രക്ഷശിക്ഷാ കണക്കുനോക്കുവാന്‍) അല്ലാഹു (മാത്രം) മതി. വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നവരുടെ കാര്യം തീരുമാനിക്കുന്നതില്‍ (നിര്‍വ്വഹിച്ചുകൊടുക്കുന്നതില്‍) അവന്‍ അത്യുത്തമനാകുന്നു!”
ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന
اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ
اهْزِمْهُمْ وَ زَلْزِلْهُم
“അല്ലാഹുമ്മ മുന്‍ദിലല്‍ കിതാബ, സരീഅല്‍ ഹിസാബ, അല്ലാഹുമ്മ-ഹ്ദിമില്‍ അഹ്സാബ, അല്ലാഹുമ്മ-ഹ്ദിംഹും വ സല്‍സില്‍ഹും.”
“വേദഗ്രന്ഥം (ഖുര്‍ആന്‍..) ഇറക്കിയവനും വേഗത്തില്‍ (നന്മ, തിന്മ) കണക്ക് നോക്കുന്നവനുമായ അല്ലാഹുവേ! ശത്രു വിഭാഗങ്ങളെ (അവരുടെ തിന്മയെ) നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ! അവരെ പരാജയപ്പെടുത്തുകയും അവരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യേണമേ!”
ഈമാനിൽ സംശയമുണ്ടായാൽ
“ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍ ഉടനെ അല്ലാഹുവിനോട് രക്ഷതേടുക
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
“അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം.”
ശേഷം സംശയിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുമാറുക.
ശേഷം പറയുക
آمَنْـتُ بِاللهِ وَرُسُـلِه
“ആമന്‍തു ബില്ലാഹി വ റുസുലിഹി.”
“അല്ലാഹുവിലും (അവന്‍റെ) നബിമാരിലും (അഥവാ, ഇസ്‌ലാമിലും, ഖുര്‍ആനിലും, നബിചര്യയിലും പരലോകത്തിലും…) ഞാന്‍ വിശ്വസിച്ചു.” എന്നു പറയുക.
അതിനു ശേഷം
هُوَ الأوَّلُ، وَالآخِـرُ، وَالظّـاهِـرُ،
وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيم
“അവന്‍ (അല്ലാഹു) ‘അല്‍-അവ്വലു’ (ആദ്യമേയുള്ളവനും), ‘അല്‍-ആഖിറു’ (ശേഷമുള്ളവനും), ‘അ-ള്ളാഹിര്‍’ഉം, ‘അല്‍-ബാത്വിന്‍’ ഉം ആണ്. അവന്‍ സര്‍വ്വവസ്തുക്കളെക്കുറിച്ചും സര്‍വ്വവും അറിയുന്നവനാണ്!” (അല്‍-ഹദീദ്: 3)
കടം വീടാനുള്ള പ്രാർത്ഥന
അലി(റ) ൽനിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ അടുത്ത് വന്നുപറഞ്ഞു : ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു എന്നെ സഹായിക്കണം, ഞാൻ പറഞ്ഞു: റസൂൽ(സ) പഠിപ്പിച്ച്തന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ. ആ വാക്കുകൾ പതിവായി ചൊല്ലിവരുന്നപക്ഷം ഒരു പർവ്വതത്തിന്റെ അത്രയും കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടി തരും നീ പറയൂ:
اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ
عَمَّنْ سِوَاكَ
“അല്ലാഹുമ്മ-ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക.”
അല്ലാഹുവേ , നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദനീയമാക്കിയത് കൊണ്ട് എന്റെ ആവശ്യങ്ങള്‍ക്ക് നീ മതിയാക്കണമേ! നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിട വറുത്തരുതേ. (തിർമുദി റഹ്)
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ،
والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ
الرِّجال
“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”
“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”
ജോലിയിൽ , എന്തങ്കിലും കാര്യങ്ങളിൽ പ്രയാസമനുഭവപ്പെട്ടാൽ
اللّهُـمَّ لا سَـهْلَ إِلاّ ما جَعَلـتَهُ
سَهـلاً، وَأَنْتَ تَجْـعَلُ الْحَـزَنَ إِذا شِـئْتَ سَهـْلاً
“അല്ലാഹുമ്മ ലാ സഹ്’ല ഇല്ലാ മാ ജഅല്‍ത സഹ്’ലന്‍, വ അന്‍ത തജ്അലുല്‍ ഹസ്ന ഇദാ ശിഅ്ത സഹ്’ലന്‍.”
“അല്ലാഹുവേ! നീ എളുപ്പമാക്കിയതല്ലാതെ ഒരു എളുപ്പവുമില്ല; നീ ഒരു എളുപ്പം നല്‍കുവാന്‍ ഉദ്ദേശിച്ചാല്‍ (അതിനു മുമ്പ്) നീ ഒരു പ്രയാസം (ദുഃഖം) ഉണ്ടാക്കുന്നു.
തെറ്റുകൾ സംഭവിച്ചു പോയാൽ
مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ
ثُمَّ يَقُومُ فَيُصَلِّيَ رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ عَزَّ
وَجَلَّ إِلا غَفَرَ لَهُ
ഒരു അടിമ പാപം ചെയ്‌താല്‍, ശരിയായി വുദു ചെയ്യുകയും, ശേഷം രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപം പൊറുക്കുവാന്‍ തേടുകയും ചെയ്‌താല്‍ അവന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ
قَدَّرَ
اللهُ وَما شـاءَ فَعَـل
“ഖദറല്ലാഹു വ മാ ശാഅ ഫഅല.”
“അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു.” എന്നു പറയുക.
കുഞ്ഞു ജനിച്ചാൽ , അനുമോദിച്ചാൽ
بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ،
وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّه
“ബാറകല്ലാഹു ലക ഫില്‍ മവ്ഹൂബി ലക വ ശറക്തല്‍ വാഹിബ വ ബലഗ അശുദ്ദഹു വ റുദിഖ്ത ബിര്‍റഹു.”
“അല്ലാഹു താങ്കള്‍ക്ക് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയ അല്ലാഹുവോട് താങ്കള്‍ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍ യുവത്വം പ്രാപിക്കുകയും അവന്‍റെ നന്മ താങ്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ.”
അതിന് മറുപടി ഇപ്രകാരം പറയുക:
بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ، وَجَزَاكَ اللهُ خَيْراً،
وَرَزَقَكَ اللهُ مِثْلَهُ، وَأَجْزَلَ ثَوَابَكَ
“ബാറകല്ലാഹു ലക വ ബാറക അലയ്ക, വ ജസാകല്ലാഹു ഖൈറന്‍, വ റദഖകല്ലാഹു മിസ്‌ലഹു വ അജ്സല ഥവാബക.”
“അല്ലാഹു, താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു നല്ല പ്രതിഫലം താങ്കള്‍ക്ക് നല്‍കട്ടെ. ഇതുപോലെയുള്ളത് അല്ലാഹു താങ്കള്‍ക്ക് നല്‍കുകയും താങ്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ.”
സന്താനങ്ങളുടെ രക്ഷയ്ക്കായി
“നബി (സ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക് (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.”:
أُعِيذُكُمَا بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ
وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ
“ഉഈദുകുമാ ബി കലിമാതില്ലാഹി ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”
“എല്ലാ പിശാചില്‍ നിന്നും, (കണ്ണേറില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും (എല്ലാ കണ്ണേറില്‍ നിന്നും) അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് നിങ്ങള്‍ക്ക് രക്ഷലഭിക്കുവാന്‍ ഞാന്‍ അല്ലാഹുവിനോട് തേടുന്നു.”
മറ്റൊരു ദുആ
എല്ലാ പിശാചില്‍ നിന്നും, അറിഞ്ഞുകൊണ്ടും അറിയാതെയുമുണ്ടാകാവുന്ന എല്ലാ കണ്ണേറില്‍ നിന്നും, സിഹ്റില്‍ നിന്നും, ശപിക്കുന്നവരില്‍ നിന്നും, അസൂയാലുക്കളില്‍ നിന്നും… അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ അരുളി:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ
“അഈദു ബി കലിമാതില്ലാഹി ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”
“എല്ലാ പിശാചില്‍ നിന്നും, (എല്ലാ സിഹ്റില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും, (എല്ലാ കണ്ണേറില്‍ നിന്നും), അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.”
രോഗിയെ സന്ദർശിക്കുമ്പോൾ
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
“ലാ ബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്”
“സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകും.”
أَسْأَلُ اللهَ الْعَظِيمِ رَبَّ
الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
“അസ്അലുല്ലാഹല്‍ അളീമ, റബ്ബില്‍ അര്‍ശില്‍ അളീമി, അന്‍ യശ്ഫീക.”
“അതിഗാംഭീര്യമുള്ള ‘അര്‍ശ്’ന്‍റെ (അല്ലാഹുവിന്‍റെ പരമാധികാര പീഠത്തിന്‍റെ) റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു.” (ഏഴ് തവണ പറയുക)
നബി(സ) അരുളി : “ഇങ്ങനെ (ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ രോഗിക്ക് അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല!”
أَذْهِبِ الْبَاسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفَاؤُكَ شِفَاءً لاَ يُغَادِرُ سَقَمًا
ജനങ്ങളുടെ റബ്ബേ.....നിന്റെ ഷിഫാഉ അല്ലാതെ ഒരു ഷിഫാഉ ഇല്ല ;ഒരു വിഷമവും അവശേഷിക്കാത്ത വിധം നീ ശിഫയാക്കുകയും രോഗം പോക്കിക്കളയുകയും ചെയ്യേണമേ
“നബി(സ) അരുളി: “ഒരാള്‍ തന്‍റെ മുസ്‌ലിം സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ പോയാല്‍ അവന്‍ ഇരിക്കുന്നത് വരെ നടക്കുന്നത് സ്വര്‍ഗത്തിലെ ഫലസമൃദ്ധമായ തോട്ടത്തിലൂടെ (അഥവാ, സ്വര്‍ഗം സമ്പാദിക്കുന്ന വഴിയില്‍) ആണ്. അവന്‍ (രോഗിയുടെ അരികെ) ഇരുന്നാല്‍ അനുഗ്രഹം അവനെ ആവരണം ചെയ്യുന്നു. ആ രോഗസന്ദര്‍ശനം രാവിലെയാണെങ്കില്‍ വൈകുന്നേരംവരെ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി എഴുപതിനായിരം മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്! അത് വൈകുന്നേരമാണെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് !”
രോഗം കഠിനമായാൽ
اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ
الأَعْلَى
“അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍ അഅ് ലാ.”
“അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരുകയും എന്നോട് കരുണകാണിക്കുകയും എന്നെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ.”
നബി (സ) അരുളി : ആരെങ്കിലും രോഗിയായിരിക്കെ ഇത് (താഴെ വരുന്ന 152-ആം നമ്പര്‍ പ്രാര്‍ത്ഥന) പറഞ്ഞശേഷം മരണപ്പെട്ടാല്‍ അയാളെ നരകത്തീ ബാധിക്കില്ല!”:
لا إلهَ إلاّ اللّهُ وَاللّهُ أَكْبَـر، لا إلهَ إلاّ اللّهُ
وحْـدَهُ لا شَريكَ لهُ، لا إلهَ إلاّ اللّهُ لهُ المُلكُ ولهُ الحَمْد، لا إلهَ
إلاّ اللّهُ وَلا حَـوْلَ وَلا قُـوَّةَ إِلاّ بِالله
“ലാ-ഇലാഹ ഇല്ല-ല്ലാഹു-വല്ലാഹു അക്ബര്‍, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, ലാ-ഇലാഹ ഇല്ല-ല്ലാഹു വലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി.”
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്! അവനുതന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല!)”
മുസീബത്ത് വന്നുപെട്ടാൽ
إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي،
وَاخْلُـفْ لي خَيْـراً مِنْـها
“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍, അല്ലാഹുമ്മ-ജുര്‍നീ ഫീ മുസ്വീബതീ, വഖ്’ലിഫ് ലീ ഖൈറന്‍ മിന്‍ഹാ.”
“ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!”
മയ്യിത്തിന്റെ കണ്ണുകൾ അടയ്ക്കുമ്പോൾ
اللهُـمِّ اغْفِـرْ لِـفُلاَنٍ (باسـمه) وَارْفَعْ دَرَجَتَـهُ في
المَهْـدِييـن ، وَاخْـلُفْـهُ في عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا
وَلَـهُ يا رَبَّ العـالَمـين، وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه
“അല്ലാഹുമ്മ ഗ്ഫിര്‍ലി ഫുലാനിന്‍ (ബി ഇസ്മിഹി) വര്‍ഫഅ് ദറജത്തഹു ഫില്‍മഹ്ദിബ്ബീന്‍, വഹ്ലുഫ്ഹു ഫീ അകിബിഹി ഫില്‍ ഗാബിരീന്‍, വഗ്ഫിര്‍ ലനാ വ ലഹു, യാ റബ്ബല്‍ ആലമീന്‍, വഫ്സഹ് ലഹു ഫീ കബ്രിഹി വനവ്വിര്‍ ലഹു ഫീഹ്.”
“അല്ലാഹുവേ! ഇന്നയാള്‍ക്ക് (പേര് പറയാം) പൊറുത്ത് കൊടുക്കേണമേ! സാന്മാര്‍ഗികളുടെ ഇടയില്‍ അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ! ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്‍റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം (സ്വര്‍ഗദര്‍ശനം) ചൊരിയുകയും ചെയ്യേണമേ.”
മരിച്ചവരുടെ ബന്ധുക്കൾക്കുള്ള അനുശോചന പ്രാർത്ഥന
إِنَّ للهِ ما أَخَذ، وَلَهُ ما أَعْـطـى، وَكُـلُّ شَيءٍ عِنْـدَهُ
بِأَجَلٍ مُسَـمَّى.فَلْتَصْـبِر وَلْتَحْـتَسِب
“ഇന്ന ലില്ലാഹി മാ അഹദ, വ ലഹു മാ അഅ്ത്വാ, വ കുല്ലു ശയ്യിന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ. ഫല്‍തസ്വ്ബിര്‍ വല്‍തഹ്തസിബ്.”
“നിശ്ചയം, അല്ലാഹു എടുത്തത് അവന്‍റെതാണ്, അവന്‍ നല്‍കിയതും അവന്‍റെതുതന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്… അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക.”
മയ്യിത്ത് ഖബറിൽ വെക്കുമ്പോൾ
بِسْـمِ اللهِ وَعَلـى سُـنَّةِ رَسـولِ الله
“ബിസ്മില്ലാഹി വ അലാ സുന്നത്തി റസൂലില്ലാഹ്.”
“അല്ലാഹുവിന്‍റെ നാമത്തിലും, അല്ലാഹുവിന്‍റെ ദൂതര്‍(സ)യുടെ ചര്യയിലും.”
ഖബർ സിയാറത്തു ചെയ്യുമ്പോൾ
السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ
وَالْمُسْلِمين، وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون، نَسْـاَلُ اللهَ لنـا
وَلَكُـمْ العـافِيَة
“അസ്സലാമു അലൈക്കും അഹലല്‍ ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍മുസ്ലിമീന്‍, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ലാഹികൂന്‍, നസ്അലുല്ലാഹ ലനാ വലക്കുമുല്‍ ആഫിയ.”
ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുസ്‌ലിംകളെ, മുഅ്മിനുകളെ, നിങ്ങള്‍ക്ക് സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. (അല്ലാഹു ഞങ്ങളിലെ മുന്‍ഗാമികളിലും പിന്‍ഗാമികളിലും കരുണ ചൊരിയട്ടെ). ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.”
ശക്തമായ കാറ്റ് വീശിയാൽ
اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها
“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹൈറഹാ, വ അഊദുബിക്ക മിന്‍ ശര്‍രിഹാ.”
“അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”
اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا،
وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا،
وَشَـرِّ ما اُرْسِلَـتْ بِه
“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹൈറഹാ, വ ഹൈറാ മാ ഫീഹാ, വ ഹൈറ മാ അര്‍സിലത് ബിഹി, വ അഊദുബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി മാ ഫീഹാ, വ ശര്‍രി മാ അര്‍സിലത് ബിഹി.”
سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ
مِنْ خيـفَته
اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً
غَيْـرَ ضار، عاجِـلاً غَـيْرَ آجِل
“അല്ലാഹുമ്മ അസ്കിനാ ഗയ്സന്‍ മുഗീസന്‍ മരീഅന്‍ മുരീഗാ, നാഫിഅന്‍ ഗയ്‌റ ള്വാരിന്‍, ആജിലന്‍ ഗയ്‌റ ആജിലിന്‍.”
“അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ.”
اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا
“അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ.”
“അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ.”
اللّهُمَّ اسْقِ عِبادَكَ وَبَهـائِمَك، وَانْشُـرْ رَحْمَـتَكَ
وَأَحْيِي بَلَـدَكَ المَيِّـت
“അല്ലാഹുമ്മസ്കി ഇബാദക്ക വബഹാഇമക്ക, വന്‍ശുര്‍ റഹ്മത്തക്ക വ അഹ്യീ ബലദക്കല്‍ മയ്യിത്ത്.”
“അല്ലാഹുവേ! നിന്‍റെ അടിമകളെയും ആരാധകരെയും, നിന്‍റെ കന്നുകാലികളെയും നീ (മഴ ചൊരിഞ്ഞ്) കുടിപ്പിക്കേണമേ. നിന്‍റെ കാരുണ്യം നീ വ്യാപിപ്പിക്കേണമേ. നിന്‍റെ നിര്‍ജ്ജീവമായ നാടിനെ നീ (മഴ ചൊരിഞ്ഞ്) പുനര്‍ജ്ജീവിപ്പിക്കേണമേ.”
മഴ വർഷിക്കുമ്പോൾ
اللّهُمَّ صَيِّـباً نافِـعاً
“അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍.”
“അല്ലാഹുവേ! ഇതൊരു ഉപകാരപ്രദമായ മഴ മേഘമാക്കേണമേ.”
മഴ ലഭിച്ചതിനുള്ള ദുആ
مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه
“മുത്വിര്‍നാ ബിഫള്ലില്ലാഹി വറഹ്മതിഹി.”
“അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.”
മഴ ശക്തമായാൽ
اللّهُمَّ حَوالَيْنا
وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية،
وَمَنـابِتِ الشَّجـر
അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ. അല്ലാഹുമ്മ അലല്‍ ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജ്റ്‍.”
“അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ. അല്ലാഹുവേ! (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.”
മാസപ്പിറവി കണ്ടാൽ
اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـانِ،
والسَّلامَـةِ والإسْلام، رَبِّي وَرَبُّكَ الله
” അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്.”
“അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്) നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്‍റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്‍റെ (ചന്ദ്രന്‍റെ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!”
نويت صوم غد عن أداء فرض رمضان هذه السنة إيمانا واحتسابا لله تعالى
الله لا اله الا هو الحي القيوم
القائم علي كل نفس بما كسبت
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ
العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
اللهم لك صمت وعلى رزقك افطرت
أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار،
وَصَلَّـتْ عَلَـيْكُمُ الملائِكَـة
إِنِّي صَائِمٌ، إِنِّي صَائِمٌ
اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ
اللهم اغفرلي ذنوبي يا رب العالمين
اللهم اعتقني من النار وادخلني الجنة
يارب العالمين
اشهد ان لا اله الا الله استغفر الله أسألك الجنة وأعوذ بك من النار
بِسْمِ الله
بِسْمِ اللهِ في أَوَّلِهِ وَآخِـرِه
الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ
حَوْلٍ مِنِّي وَلا قُوَّة
اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ
وَارْحَمْهُمْ
اللّهُـمَّ أَطْعِمْ مَن أَطْعَمَني، وَاسْقِ مَن سقاني
اللّهُـمَّ بارِكْ لَنا في
ثَمَـرِنا، وَبارِكْ لَنا في مَدينَتِنـا، وَبارِكْ لَنا في صاعِنـا، وَبارِكْ
لَنا في مُدِّنا
الْحَمْـدُ للهِ
يَرْحَمُـكَ الله
يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي
خَيْرٍ
اللّهُـمَّ إِنَّـي أَسْـأَلُـكَ
خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها،
وَشَـرِّ ما جَبَلْـتَهـا عَلَـيْه
بِسْمِ الله اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ
الشَّـيْطانَ ما رَزَقْـتَنا
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
الْحَمْـدُ للهِ الّذي عافاني
مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا
سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ
أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
غفر الله لك يا رسول الله
وَلَكَ
جَزاكَ اللهُ خَـيْراً
اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ
عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ
فِتْنَةِ الْمَسِيحِ الدَّجَّالِ
إِنِي أُحِبُّكَ فِي الله
أَحَبَّـكَ الّذي أَحْبَبْـتَني لَه
بارَكَ اللهُ لَكَ في أَهْلِكَ وَمالِك
بارَكَ اللهُ لَكَ في أَهْلِكَ وَمالِك
اللّهُـمَّ إِنّـي أَعـوذُبِكَ أَنْ أُشْـرِكَ بِكَ وَأَنا
أَعْـلَمْ، وَأَسْتَـغْفِرُكَ لِما لا أَعْـلَم
وَفيكَ بارَكَ
الله
اللّهُـمَّ لا طَيْـرَ إِلاّ طَيْـرُك، وَلا خَـيْرَ إِلاّ خَـيْرُك،
وَلا إِلهَ غَيْـرُك
بِسْـمِ اللهِ وَالْحَمْـدُ لله،
سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى
رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ
أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ
نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ
مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون
اللَّهُ أَكْبَرُ، اللَّهُ
أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا
لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا
نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى
، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ،
اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ،
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ
وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه
أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ
أللّـهُمَّ رَبَّ السَّـمواتِ
السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن،
وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن،
أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها،
وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها
لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ
الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ
على كلّ شيءٍ قدير
أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق
الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات
الْحَمْـدُ للهِ على كُـلِّ حَالٍ
وَ عَلَيْكُم
اللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ
اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا فيه
اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ
قُرْبةً إليكَ يَوْمَ القِيَامةِ
أَحْسِبُ فُلاَنًا، وَاللَّهُ حَسِيبُهُ ، ولاَ
أُزكى ءَلي اللهِ أَحدًا
اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ, وَ اغْفِرْ لِي مَا
لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا يَضُنُّون]
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ
لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
اللهُ أَكْـبَر
رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا
عذَابَ النَّارِ
إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله
إِنَّ الصَّفَا وَالْمَرْوَةَ مِن
شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ
أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
أَبْدَأُ بِمَا بَدَأَ اللهُ بِهِ
لَا إِلهَ إِلَّا اللهُ وَحْدَهُ
لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ،
لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ
الأَحْزَابَ وَحْدَهُ
لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ
الحَمـد، وهوَ على كلّ شيءٍ قدير
الله اكبر
بِسْمِ اللهِ واللهُ أَكْبَرُ، (اللَّهُمَّ مِنْكَ ولَكَ)،
اللَّهُمَّ تَقَبَّلْ مِنِّي
(بِسْمِ اللهِ
(ثَلاثاً
(أَعُوذُ باللهِ
وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ. (سبع مرات
أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ
كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ
قُوَّةَ إِلاَّ بِالله
بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ
لا إلهَ إلاّ اللّهُ
بِسْمِ اللهِ واللهُ أَكْبَرُ، (اللَّهُمَّ مِنْكَ ولَكَ)،
اللَّهُمَّ تَقَبَّلْ مِنِّي
أَعُوذُ بكَلِمَاتِ اللهِ
التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ،
وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا
يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا،
وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا
طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ
No comments:
Post a Comment